പമ്പര വിഡ്ഡികളും കപടന്മാരുമായ മിഷനറികള് സ്വന്തം തുമ്പു ചെത്താതെ അഗ്രചർമികളായി നടക്കുന്നത് പോട്ടെ... അത് ചെയ്യുന്ന മുസ്ലിങ്ങളെ തുമ്പു ചെത്തി മൂർച്ച കൂട്ടുന്നു എന്ന് ഒക്കെ അശ്ലീല ചുവയിൽ അധിക്ഷേപിക്കുന്ന നിലയില്‍ എത്തിയിരിക്കുന്നു ഇവരുടെ ഭോഷത്തം.
നിങ്ങൾ എന്താണ് പരിച്ഛേദന ചെയ്യാത്തത്,
യേശു പോലും അത് ചെയ്തിരുന്നുവല്ലോ
എന്ന് നമ്മൾ ചോദിക്കുമ്പോൾ
അവർ തിരിച്ചു ചോദിക്കും..
പരിച്ഛേദന/സുന്നത്ത്/ചേലാകര്‍മം (Circumcission) ചെയ്യാൻ ഖുർആനിൽ ഉണ്ടോ ? അല്ലാഹു പറഞ്ഞോ?
മുഹമ്മദ് നബി ചെയ്തോ? ചെയ്യാൻ കല്പിച്ചോ ? സഹാബികളിൽ ആരെങ്കിലും ചെയ്തോ ?
എന്ന് ഒക്കെ ചോദിച്ചു ഇവർ മലക്കം മറിയും....
യഥാർത്ഥത്തിൽ ഇവർ ചോദിക്കുന്നതിന് എല്ലാം ഇസ്ലാമിക പ്രമാണങ്ങളിൽ കൃത്യമായി തെളിവുകൾ ഉണ്ട് എന്ന് നാം ഒന്നാമതായി മനസിൽ ആക്കിയിരിക്കണം.
കൃത്യമായ തെളിവുകൾ വഴിയേ തരാം...
അതിനു മുൻപ് ഇവർ ചോദിക്കുന്ന പോലെ തിരിച്ചു ഒന്നു അവരോടു ചോദിച്ചു നോക്കു..
ഉദാഹരണം :
പ്രവാചകൻ ആയ മോശെ ചേലാകർമ്മം ചെയ്തോ ?
ചെയ്തു എന്ന് ഇവർക്ക് ബൈബിൾ കൊണ്ട് തെളിയിക്കാൻ സാധ്യമല്ല.
ബൈബിളിൽ മഷി ഇട്ടു നോക്കിയാലും അങ്ങനെ ഒന്നു കാണുകയും ഇല്ല...
അപ്പോൾ ഇവർ എന്താണ് മനസ്സിൽ ആക്കുന്നത് ?
മോശെ അത് ചെയ്തില്ല എന്നോ?
മുഹമ്മദ് നബിയുടെ കാര്യത്തിൽ സമീപിക്കുന്ന ഇവരുടെ രീതി വെച്ച് അവർ അങ്ങനെ തന്നെ മനസിൽ ആക്കേണ്ടി വരും...
അദ്ദേഹത്തിന്റെ മകനെ ചെയ്തോ ?
ഇല്ല എന്ന് ആണ് ഉത്തരം. അതിന്റെ പേരിൽ
യഹോവ മോശയെ കൊല്ലാൻ പോയ സംഭവം പുറപ്പാട് പുസ്തകം 4 ആം അധ്യായം വായിച്ചാൽ കാണാം.. ഒടുവിൽ അദ്ദേഹത്തിന്റെ ഭാര്യ സിപ്പോറ ഒരു കല്കത്തി ഉപയോഗിച്ചു ഓൺ ദെ സ്പോട്ടിൽ മകന്റെ
ചേലാകർമ്മം ചെയ്തു മോശയുടെ ജീവൻ രക്ഷിക്കുകയായിരുന്നു.
മുഹമ്മദ് നബി പരിചേദന ചെയ്തതിന് തെളിവ് ഇല്ല എന്ന് പറയുന്നവർ
മോഷേ പരിചേദന ചെയ്തു എന്നതിന്റെ ഒരൊറ്റ തെളിവ് ബൈബിളില്‍ നിന്നും ഹാജർ ആക്കണം... രണ്ടാമത് ആയി
മുഹമ്മദ് നബി ചെയ്തത്
മാത്രമല്ല ചെയ്യാന്‍ പറഞതും ഞങ്ങള്‍ക്ക് പ്രമാണം ആണ്.
മുഹമ്മദ് നബി പരിചേദന ചെയ്തു എന്നതിന് സഹിഹ് ആയ ഒരു പ്രമാണം പോലും ഇല്ല എന്ന് വന്നാൽ പോലും
(യഥാർത്ഥത്തിൽ പ്രമാണം ഉണ്ട്.. വഴിയേ തരാം) പ്രശ്നം ഇല്ല...
കാരണം അത് ചെയ്യണം എന്ന് നബി പറഞ സഹിഹ് ആയ പ്രമാണം ഉണ്ട് എന്നത് കൊണ്ട് തന്നെ.
മുഹമ്മദ് നബി സക്കാത്ത് വാങിയിട്ടില്ല.
പക്ഷേ മുസ്ലീങ്ങള്‍ വാങുന്നു.
കാരണം മുഹമ്മദ് നബി അത് വാങ്ങാന്‍ പറഞ്ഞു എന്ന പ്രമാണം ഉള്ളത് കൊണ്ടു ആണ്.
ഇനി തെളിവുകളിലേക്ക് വരാം...
പ്രവാചകൻ ഇബ്രാഹിമിന്റെ മാർഗം പിന്തുടരണം എന്ന് വിശുദ്ധ ഖുർആൻ
(Quran 2:135 )
നിങ്ങള്‍ യഹുദനോ ക്രൈസ്തവനോ ആയാലെ നേരായ പാതയില്‍ ആകു എന്ന് ആണ് അവർ പറയുന്നത്. പ്രവാചകാ പറയുക : അങ്ങനെ അല്ല.
വക്രത ഇല്ലാത്ത ശുദ്ധ മനസ്കനായ ഇബ്രാഹിമിന്റെ മാർഗം ആണ് പിൻപറ്റേണ്ടത്. അദ്ദേഹം ബഹുദൈവാരാധികളില് പെട്ടവൻ ആയിരുന്നില്ല.
(Quran 16:123)
നേർവഴിയില്‍ നില കൊള്ളുന്നവനായ ഇബ്രാഹിമിന്റെ മാർഗത്തെ പിൻപറ്റണം എന്ന് നിനക്കു ഇതാ ബോധനം നല്കിയിരിക്കുന്നു
പ്രവാചകൻ ആയ ഇബ്രാഹിമിന്റെ മാർഗത്തിൽ പെട്ടതായിരുന്നു പരിച്ചേദന എന്നു ഹദീസ്കളിൽ കാണാം :
ഇമാം ബുഹാരി റിപ്പോർട്ട് ചെയ്യുന്ന ഹദീസ് കാണുക :
Narrated Abu Huraira:
Allah's Messenger (pbuh) said "The Prophet) Abraham circumcised himself after he had passed the age of eighty years and he circumcised himself with an adze."
(Sahih Al Bukhari, Volume 8, Book 74, Number 313)
പ്രവാചകൻ പറഞ്ഞു : 5 കാര്യങ്ങൾ ഫിത്റയിൽ (ശുദ്ധപ്രകൃതി) പെട്ടതാണ്.
ആ അഞ്ചിൽ ഒന്ന് ചേലാകർമം ആണ്.
ഇമാം ബുഹാരി റിപ്പോർട്ട് ചെയ്യുന്ന ഹദീസ് കാണുക :
"Narrated Abu Huraira:
The Prophet (pbuh) said "Five things are in accordance with Al Fitra (i.e. the tradition of prophets): to be circumcised, to shave the pelvic region, to pull out the hair of the armpits, to cut short the moustaches, and to clip the nails.'
(Sahih Al-Bukhari Vol. 8, Book 74, Hadith 312)
മഹാന്മാർ ആയ സഹാബികളും ചേലാകര്‍മം ചെയ്തിരുന്നു...
മഹാനായ പ്രവാചക ശിഷ്യനും
പ്രവാചകന്റെ പിതൃവ്യന്റെ മകനും ആയ അബ്ദുല്ലാഹിബ്നു അബ്ബാസ്
പറയുന്നു :
പ്രവാചകൻ മരിക്കുമ്പോൾ ഞാൻ ചേലാകർമ്മം ചെയ്യപ്പെട്ട നിലയിൽ ആയിരുന്നു എന്നും
ആ കാലങ്ങളിൽ ജനങ്ങൾ അവരുടെ ആണ്‍കുട്ടികളെ
പ്രായപൂർത്തി എത്താതെ ചേലാകർമം ചെയ്തിരുന്നില്ല എന്നും അദ്ദേഹം പറയുന്നു...
ഇമാം
ബുഹാരി റിപ്പോർട്ടു ചെയ്യുന്ന ഹദീസ് കാണുക :
Narrated Said bin Jubair:
Ibn 'Abbas was asked, "How old were you when the Prophet (pbuh) died?" He replied. "At that time I had been circumcised." At that time, people did not circumcise the boys till they attained the age of puberty. Sa'id bin Jubair said, "Ibn 'Abbas said, 'When the Prophet died, I had already been circumcised. "
(Sahih Al-Bukhari Vol. 8, Book 74, Hadith 313)
പ്രവാചകന്റെ കാലത്ത് ഇസ്ലാം സ്വീകരിച്ച വ്യക്തിയോട്
അദ്ദേഹത്തിന്റെ അവിശ്വാസത്തിന്റെ കാലത്ത് ഉണ്ടായിരുന്ന മുടി വടിച്ചു കളയാനും
സ്വൊയം തന്നെ ചേലാകർമം ചെയ്യാനും പ്രവാചകൻ കല്പിക്കുന്നു :
ഇമാം
അബൂദാവൂദ് റിപ്പോർട്ടു ചെയ്യുന്ന ഹദീസ് കാണുക :
Uthaim b. Kulaib reported from his father (Kuthair) on the authority of his grandfather (Kulaib) that he came to the Prophet (pbuh):
I have embraced Islam. The Prophet (pbuh) said to him: Remove from yourself the hair that grew during of unbelief, saying "shave them". He further says that another person (other than the grandfather of 'Uthaim) reported to him that the Prophet (pbuh) said to another person who accompanied him: Remove from yourself the hair that grew during the period of unbelief and get yourself circumcised.
(Sunan Abi Dawud
Book 1, Hadith 356 )
പ്രവാചകൻ തന്റെ പേരക്കുട്ടികളെ രണ്ടു പേരെയും
(ഹസ്സൻ, ഹുസൈൻ )
പരിചേദന ചെയ്യിച്ചതായി ഹദീസ്കളിൽ ഉണ്ട് :
ഇമാം ബൈഹഖിയും തബ്റാനിയും റിപ്പോർട്ടു ചെയ്യുന്ന ഹദീസു കാണുക :
Abdullah Ibn Jabir (r.a.) and Aisha (r.a.) said:
"The Prophet (peace be upon him) performed the Aqiqah of al-Hasan and al-Hussein (the prophets grandsons) and circumcised them on the 7th. Day." (Related in al-Bayhaq & Tabarani)
Imam Nawawi says:
"circumcision is recommended to be performed on the seventh day of infancy-the day of Aqiqah (Al-Majmu 1/303)
പ്രവാചകൻ പറഞ്ഞു
ഉയിർത്തെഴുന്നേൽപ്പ് നാളിൽ നിങ്ങൾ ഒരുമിച്ചു കൂടപ്പെടുക
നഗ്നരും നഗ്നപാദരും അപരിച്ഛേദകരും ആയിട്ട് ആയിരിക്കും :
ഇമാം ബുഹാരി റിപ്പോർട്ടു ചെയ്യുന്ന ഹദീസ് കാണുക :
The Prophet (pbuh) said, "You will be gathered (on the Day of Judgment), bare-footed, naked and not circumcised.
(Sahih Al-Bukhari
Vol. 4, Book 55, Hadith 568)
പ്രവാചകനും സഹാബികളും പരിച്ഛേദന ചെയ്തവർ അല്ലെങ്കിൽ...ആ സമൂഹത്തിൽ ചേലാകര്‍മം ഉണ്ടായിരുന്നില്ല എങ്കിൽ ഇങ്ങനെ ഒരു കാര്യം പ്രതേകം എടുത്തു പറയേണ്ടതില്ല..
ഇനി മറ്റൊരു ദീര്‍ഘമായ ഹദീസ് കൂടി നൽകാം :
മിഷനറികൾക്ക് ഈ വിഷയത്തിൽ കിട്ടുന്ന ഏറ്റവും വലിയ കൊട്ട് ആയിരിക്കും ആ ഹദീസ്...
ഇമാം ബുഹാരി
റിപ്പോർട്ട് ചെയ്യുന്ന ആ ഹദീസ് തുടങ്ങുന്നത്
ബൈസാന്റിയന്‍ സാമ്രാജ്യത്തിന്റെ ഭരണാധികാരിക്ക്
ഇസ്ലാമിന്റെ പ്രവാചകൻ മുഹമ്മദ് എഴുതുന്ന പ്രാധാന്യതകൾ ഏറെയുള്ള ഒരു കത്തിന്റെ വിശദാംശതകളും ആയി ബന്ധപ്പെട്ടാണ്....
അബ്ദുല്ലാഹിബ്നു അബ്ബാസ് ൽ നിന്നും നിവേദനം:
അബൂസുഫ്യാൻ അദ്ദേഹത്തോട് പറഞ്ഞു :
ഒരു സംഘം ഖുറേഷി കാരവാനുകളും ആയി
അബൂസുഫിയാന് സിറിയയിൽ വ്യാപാര ആവശ്യങ്ങൾക്ക് ആയി വന്ന ഘട്ടം...
അദ്ദേഹം അടക്കം ഉള്ള മക്കയിലെ അവിശ്വാസികളും ആയി പ്രവാചകൻ പ്രശസ്തമായ ഹുദൈബിയ്യഃ കരാറിൽ ഏർപ്പെട്ട കാലവും ആയിരുന്നു അത്...
ഈ നാളുകളിൽ ഒന്നിൽ ബൈസാന്റിയന്‍ ചക്രവർത്തിയായ ഹിരാക്ളിയസ് ആ സംഘത്തെ തന്റെ അടുക്കൽ വിളിച്ചു വരുത്തി.. ഹിരാക്ളിയസും മറ്റും അന്ന് ജറുസലേമിൽ ക്യാമ്പ് ചെയ്യുകയായിരുന്നു.
ഹിരാക്ളിയസ് അബൂസുഫ്യാനെ സീനിയർ റോമൻ ഡിഗ്നിറ്ററിസ് എല്ലാം അടങ്ങുന്ന തന്റെ കോർട്ട്ലേക്ക് വിളിച്ചു. അങ്ങനെ അദ്ദേഹം ഒരു ട്രാൻസ്ലെറ്റെർ മുഖേന അബൂസുഫ്യാനോട് ചോദിച്ചു:
നിങ്ങളിൽ ആർക്കാണ് പ്രവാചകനെന്ന് പറയുന്ന ആ മനുഷ്യനുമായി
(മുഹമ്മദ്) ഏറ്റവും അടുത്ത കുടുംബബന്ധം ഉള്ളത് ?
അത് തനിക്കു ആണ് എന്ന് അബൂസുഫ്യാൻ മറുപടി പറഞ്ഞു.
ഹിറാക്ളിയസ് അവരെ തന്നിലേക്കു അടുപ്പിച്ച് ഇരുത്തി..
ഞാൻ ആ മനുഷ്യനെ (മുഹമ്മദ്) കുറിച്ച് ചിലതെല്ലാം നിങ്ങളോട് ചോദിക്കാൻ പോകുന്നു:
അബൂസുഫ്യാൻ പറയുന്നത് കള്ളം ആണെങ്കിൽ നിങ്ങൾ അത് നിഷേധിക്കണം.
അബൂസുഫ്യാൻ പറയുകയാണ് :
അല്ലാഹുവാണേ..
ഞാൻ കള്ളം പറഞ്ഞു എന്ന് ജനങ്ങൾ പറയുമെന്ന ലജ്ജയില്ലായിരുന്നു എങ്കിൽ ആ സന്ദർഭത്തിൽ ഞാൻ മുഹമ്മദിനെ പറ്റി കള്ളം പറയുമായിരുന്നു.
ഹിറാക്ളിയസ് ചോദ്യങ്ങൾ ആരംഭിച്ചു.
ഹിറാക്ളിയസ് ചോദിച്ചു :
നിങ്ങളിൽ മുഹമ്മദ്ന്റെ കുടുംബത്തിന്റെ നിലവാരം എന്താണ് ?
ഞാൻ പറഞ്ഞു :
അദ്ദേഹം ഞങ്ങളിൽ ഉന്നത കുടുംബാംഗമാണ്.
ഹിറാക്ളിയസ് ചോദിച്ചു :
ഇദ്ദേഹത്തിന് മുൻപ് നിങ്ങളിൽ ആരെങ്കിലും പ്രവാചകത്വ വാദം ഉന്നയിച്ചിട്ടുണ്ടോ ?
ഞാൻ പറഞ്ഞു : ഇല്ല !
ഹിറാക്ളിയസ് ചോദിച്ചു :
അദ്ദേഹത്തിന്റെ പിതാക്കന്മാരിൽ രാജാക്കന്മാർ ഉണ്ടായിട്ടുണ്ടോ ?
ഞാൻ പറഞ്ഞു : ഇല്ല !
അദ്ദേഹത്തെ പിന്തുടരുന്നത് നിങ്ങളിലെ പ്രമാണിമാരോ പാവങ്ങളോ ?
ഞാൻ പറഞ്ഞു :
പാവങ്ങൾ ആണ്.
അവർ വര്‍ധിക്കുകയാണോ അതോ കുറയുകയാണോ ?
ഞാൻ പറഞ്ഞു :
വര്‍ധിക്കുകയാണ്.
അദ്ദേഹത്തിന്റെ മതത്തിൽ പ്രവേശിച്ച ശേഷം അവരിൽ ആരെങ്കിലും അതിനെ വെറുത്തു കൊണ്ട് മതം ഉപേക്ഷിച്ചു പിന്മാറുന്നുണ്ടോ ?
ഞാൻ പറഞ്ഞു :
ഇല്ല !
പ്രവാചകത്വ വാദം ഉന്നയിക്കുന്നതിന് മുൻപ് അദ്ദേഹം കളവു പറയുന്ന ആളാണ് എന്ന് നിങ്ങൾക്ക് സംശയം ഉണ്ടായിരുന്നുവോ?
ഞാൻ പറഞ്ഞു : ഇല്ല !
അദ്ദേഹം വല്ല വഞ്ചനയും മുൻപ് ചെയ്തിട്ടുണ്ടോ ?
ഞാൻ പറഞ്ഞു : ഇല്ല ! എന്നാൽ ഞങ്ങൾ അദ്ദേഹവുമായി ഒരു കരാർ ഒപ്പ് വെച്ചിട്ടുണ്ട്.
അത് അദ്ദേഹം പാലിക്കുമോ എന്ന് അറിയില്ല.
(അബൂസുഫ്യാൻ പറയുന്നു :
മുഹമ്മദ്നെ താഴ്ത്തി കെട്ടാൻ ഈ ഒരു വാക്ക് അല്ലാതെ മറ്റൊന്നും പറയാൻ എനിക്ക് സാധിച്ചില്ല. )
ഹിറാക്ളിയസ് ചോദ്യം തുടർന്നു :
നിങ്ങൾ അദ്ദേഹവും ആയി യുദ്ധം ചെയ്തിട്ടുണ്ടോ ?
ഞാൻ പറഞ്ഞു : അതെ!
ആ യുദ്ധങ്ങൾ എങ്ങനെയായിരുന്നു ?
ഞാൻ പറഞ്ഞു :
ഞങ്ങൾ ഇരുകൂട്ടർക്കും വിജയ പരാജയങ്ങൾ ഉണ്ടായിട്ടുണ്ട്.
അദ്ദേഹം നിങ്ങളോട് ഉപദേശിക്കുന്നത് എന്തെല്ലാം ആണ് ?
ഞാൻ പറഞ്ഞു :
ഞാൻ പറഞ്ഞു :
അല്ലാഹുവിനെ മാത്രം ആരാധിക്കുക..
അവന്റെ അധികാരവകാശങ്ങൾ മറ്റാർക്കും വകവെച്ച് നൽകാതെ ഇരിക്കുക..
നിങ്ങളുടെ പൂർവികന്മാരുടെ വിഗ്രഹങ്ങളെ ഉപേക്ഷിക്കുക..
എന്നെല്ലാം ആണ് അദ്ദേഹം പറയുന്നത്:
അപ്രകാരം തന്നെ നിസ്കാരം നിർവഹിക്കുവാനും സത്യം പറയുവാനും ധർമനിഷ്ഠ കൈകൊള്ളുവാനും കുടുംബബന്ധം പുലർത്തുവാനും പറയുന്നു.
ഹിറാക്ളിയസ് ദ്വിഭാഷിയോട് കല്പിച്ചു :
അവരോടു പറയുക :
മുഹമ്മദ്ന്റെ കുടുംബത്തെ കുറിച്ച് ഞാൻ നിങ്ങളോട് ചോദിച്ചു : അദ്ദേഹം നിങ്ങളിൽ ഉന്നതനായ കുടുംബാംഗം ആണെന്ന് നിങ്ങൾ പറഞ്ഞു.
ദൈവദൂതന്മാർ അങ്ങനെ ആണ്.
തങ്ങളുടെ സമുദായങ്ങളിലെ ഉന്നത കുടുംബങ്ങളിൽ നിന്ന് ആണ് അവരെ നിയോഗിക്കപ്പെടുക.
പ്രവാചകത്വ വാദം ഇതിനു മുൻപ് നിങ്ങളിൽ ആരെങ്കിലും ഉന്നയിച്ചിട്ടുണ്ടോ എന്ന് ഞാൻ നിങ്ങളോട് ചോദിച്ചു.
ഇല്ല എന്ന് നിങ്ങൾ പറഞ്ഞു :
ഈ വാദം നിങ്ങളിൽ ആരെങ്കിലും ഉന്നയിച്ചതാണ് എങ്കിൽ മറ്റൊരാൾ ഉന്നയിച്ച വാദം ഇദ്ദേഹം പിന്‍പറ്റുകയാണ് എന്ന് എനിക്ക് ധരിക്കാമായിരുന്നു.
അദ്ദേഹത്തിന്റെ പിതാക്കന്മാരിൽ രാജാക്കന്മാർ ഉണ്ടായിട്ടുണ്ടോ എന്നും ഞാൻ നിങ്ങളോട് ചോദിച്ചു.. ഇല്ല എന്ന് നിങ്ങൾ പറഞ്ഞു.
അങ്ങനെ ഉണ്ടായിരുന്നു എങ്കിൽ നഷ്ടപ്പെട്ട അധികാര വീണ്ടെടുപ്പിന് ഉള്ള മാധ്യമമായി ഇതിനെ കരുതാമായിരുന്നു.
അദ്ദേഹം മുൻപ് കള്ളം പറയുന്ന വ്യക്തി ആയിരുന്നുവോ എന്നും ഞാൻ നിങ്ങളോട് ചോദിച്ചു :
ഇല്ല എന്ന് നിങ്ങൾ പറഞ്ഞു.
മനുഷ്യരെ കുറിച്ച് കള്ളം പറയാത്ത വ്യക്തി ദൈവത്തിന്റെ പേരിൽ കള്ളം പറയുമെന്ന് ഞാൻ കരുതുന്നില്ല.
പ്രമാണികളോ പാവങ്ങളോ ആരാണ് അദ്ദേഹത്തെ പിന്‍പറ്റുന്നതു എന്ന് ഞാൻ നിങ്ങളോട് ചോദിച്ചു :
പാവങ്ങൾ ആണെന്ന് നിങ്ങൾ പറഞ്ഞു.
യഥാർത്ഥത്തിൽ പ്രവാചകൻമാരെ ആദ്യഘട്ടത്തിൽ പിന്തുണക്കുന്നത് അവർ ആയിരിക്കും...
അവർ വർധിക്കുകയാണോ കുറയുകയാണോ എന്നും ഞാൻ ചോദിച്ചു :
വര്‍ധിക്കുന്നു എന്ന് നിങ്ങൾ പറഞ്ഞു...
സത്യവിശ്വാസത്തിന്റെ നില അങ്ങനെ തന്നെ ആണ്.
അത് പൂർണത പ്രാപിക്കുവോളം വർധിച്ചു കൊണ്ടിരിക്കും.
അദ്ദേഹത്തിന്റെ മതം സ്വീകരിച്ച ശേഷം ആരെങ്കിലും അതിനെ വെറുത്തു പിന്മാറുന്നുണ്ടോ എന്ന് ഞാൻ ചോദിച്ചു :
ഇല്ല എന്ന് നിങ്ങൾ പറഞ്ഞു.
സത്യവിശ്വാസത്തിന്റെ വെളിച്ചം ഹൃദയത്തിൽ പ്രവേശിച്ചു കഴിഞ്ഞാൽ അത് അങ്ങനെ തന്നെ ആയിരിക്കും.
അദ്ദേഹം മുൻപ് ആരെയെങ്കിലും വഞ്ചിച്ചിട്ടുണ്ടോ എന്ന് ചോദിച്ചു. ഇല്ല എന്ന് നിങ്ങൾ പറഞ്ഞു :
ദൈവദൂതന്മാർ അങ്ങനെ ആണ്: അവർ ഒരിക്കലും വഞ്ചന പുറപ്പെടുവിക്കയില്ല.
അദ്ദേഹം നിങ്ങളോട് എന്തെല്ലാം ആണ് ഉപദേശിക്കുന്നത് എന്ന് ഞാൻ ചോദിച്ചു..
അല്ലാഹുവിനെ മാത്രം ആരാധിക്കുവാനും .
അവന്റെ അധികാരവകാശങ്ങൾ മറ്റാർക്കും വകവെച്ച് നൽകാതെ ഇരിക്കുവാനും
നിങ്ങളുടെ പൂർവികന്മാരുടെ വിഗ്രഹങ്ങളെ ഉപേക്ഷിക്കുവാനും
നിസ്കാരം നിർവഹിക്കുവാനും സത്യം പറയുവാനും ധർമനിഷ്ഠ കൈകൊള്ളുവാനും കുടുംബബന്ധം പുലർത്തുവാനും എല്ലാം ആണ് അദ്ദേഹം നിങ്ങളോട് കല്പിക്കുന്നതു എന്ന് നിങ്ങൾ പറഞ്ഞു..
അറിയുക :
നിങ്ങൾ പറഞ്ഞത് സത്യം ആണെങ്കിൽ എന്റെ കാലുകൾക്ക് ഇടയിൽ ഉള്ള ഈ മണ്ണ് പോലും അദ്ദേഹത്തിന് അധീനപ്പെടുവാന് പോകുന്നു...
ഒരു പ്രവാചകന്റെ ആഗമനത്തെ കുറിച്ച് എനിക്ക് അറിവ് കിട്ടിയിരുന്നു..
പക്ഷെ ആ പ്രവാചകൻ നിങ്ങളിൽ നിന്ന് ആണ് വരികയെന്ന് ഞാൻ പ്രതീക്ഷിച്ചതല്ല.
എനിക്ക് അദ്ദേഹത്തിന്റെ അരികിൽ എത്തിചേരുവാൻ കഴിയും എങ്കിൽ അദ്ദേഹത്തെ കാണുവാൻ എന്ത് വിഷമം സഹിച്ചും ഞാൻ സന്നദ്ധനാകുമായിരുന്നു.
അദ്ദേഹത്തിന്റെ അടുക്കൽ എത്തിയാൽ ഈ കൈകൾ കൊണ്ട് ഞാൻ അദ്ദേഹത്തിന്റെ പാദങ്ങൾ കഴുകുമായിരുന്നു.
ശേഷം ഹിരാക്ളിയസ്
അല്ലാഹുവിന്റെ റസൂലിന്റെതായി തനിക്കു ലഭിച്ച എഴുത്തിനെ പറ്റി പറഞ്ഞു ...
അത് കൊണ്ട് വരാനും വായിക്കാനും ആവശ്യപ്പെട്ടു :
അത് പ്രവാചക ശിഷ്യൻ ആയ ദിഹ്യതുല് കൽബി വഴി ബുസ്റായിലെ ഗവർണക്ക് നൽകപ്പെട്ടതായിരുന്നു :
അദ്ദേഹം അത് ഹിറാക്ളിയസ്ന്റെ അടുക്കലെക്ക് തിരിച്ചു അയച്ചു.
അതിൽ ഇങ്ങനെ എഴുതിയിരുന്നു :
<<<<<<<<<<<<<<<<
പരമ കാരുണികനും ദയാപരനും ആയ അല്ലാഹുവിന്റെ നാമത്തിൽ...
അല്ലാഹുവിന്റെ പ്രവാചകൻ മുഹമ്മദ്... ബൈസാന്റ്റിയന് ചക്രവർത്തി ഹിരാക്ളിയസിന് എഴുതുന്നത് : സന്മാർഗചാരികൾക്ക് സമാധാനം! എന്തെന്നാൽ ഞാൻ താങ്കളെ ഇസ്ലാമിലേക്ക് ക്ഷണിക്കുന്നു...നിങ്ങൾ മുസ്ലിം ആകുന്നു എങ്കിൽ നിങ്ങൾ സുരക്ഷിതനായിരിക്കും. അല്ലാഹു നിങ്ങൾക്ക് രണ്ടു പ്രതിഫലം നൽകുകയും ചെയ്യും. ഇനി താങ്കൾ ഈ ക്ഷണത്തെ തിരസ്ക്കരിക്കുകയാണ് എങ്കിൽ...താങ്കളുടെ പ്രജകളുടെ കുറ്റവും അതിന്റെ ശിക്ഷയും താങ്കൾ വഹിക്കേണ്ടി വരും. വേദക്കാരേ, ഞങ്ങള്‍ക്കും നിങ്ങള്‍ക്കുമിടയില്‍ സമമായുള്ള ഒരു വാക്യത്തിലേക്ക നിങ്ങള്‍ വരുവിന്‍. അതായത് അല്ലാഹുവെയല്ലാതെ നാം ആരാധിക്കാതിരിക്കുകയും, അവനോട് യാതൊന്നിനെയും പങ്കുചേര്‍ക്കാതിരിക്കുകയും നമ്മളില്‍ ചിലര്‍ ചിലരെ അല്ലാഹുവിനു പുറമെ രക്ഷിതാക്കളാക്കാതിരിക്കുകയും ചെയ്യുക എന്ന തത്വത്തിലേക്ക് . എന്നിട്ട് അവര്‍ പിന്തിരിഞ്ഞുകളയുന്ന പക്ഷം നിങ്ങള്‍ പറയുക: ഞങ്ങള്‍ അല്ലാഹുവിന്ന് കീഴ്പെട്ടവരാണ് എന്നതിന്ന് നിങ്ങള്‍ സാക്ഷ്യം വഹിച്ചു കൊള്ളുക.(ഖുർആൻ 3:64)
>>>>>>>>>>>>>>>
അബൂസുഫ്യാൻ തുടരുന്നു:
അദ്ദേഹത്തിന്റെ സംസാരത്തിനും
എഴുത്ത് വായിച്ചു കഴിഞ്ഞതിന്റെയും ശേഷം അവിടെ
ബഹളവും കോലാഹലങ്ങളും ഉണ്ടായി..
അദ്ദേഹത്തിന്റെ കല്‍പ്പന പ്രകാരം ഞങ്ങൾ പുറത്തേക്കു നയിക്കപ്പെട്ടു.
അബൂസുഫ്യാൻ പറഞ്ഞു :
അബീകബ്ശയുടെ പുത്രന്റെ (മുഹമ്മദ്)
വിഷയം വളരെ ഗൗരവകരം തന്നെ.
ബനീ അസ്ഫറിലെ (ബൈസാന്റിയൻസ്) ചക്രവർത്തി (ഹിറാക്ളിയസ് )
പോലും അദ്ദേഹത്തെ ഭയക്കുന്നു....
അബൂസുഫ്യാൻ തുടർന്നു...
അല്ലാഹുവിന്റെ ദൂതന്റെ കാര്യം വിജയിക്കും എന്ന് എനിക്ക് ഉറപ്പ് ഉണ്ടായിരുന്നു..
അങ്ങനെ അല്ലാഹു എന്നിലും ഇസ്ലാം പ്രവേശിപ്പിച്ചു.
നിവേദകന് ഇത്ര കൂടി ചേർക്കുന്നു...
ഇബ്നു അന്-നാതുർ
ഈലിയയിലെ ( ജെറുസലേം) ഗവർണർ ആയിരുന്നു...
സിറിയന്‍ ക്രിസ്ത്യനികളുടെ ഭരണം ഹിറാക്ളിയസ്ൽ ആയിരുന്നു.
ഇബ്നു അന്-നാതുർ വിവരിക്കുന്നു:
ഒരിക്കൽ ഹിറാക്ളിയസ് ഈലിയ (ജെറുസലേം) സന്ദർശിക്കുകയുണ്ടായി..
അന്ന് അദ്ദേഹം പ്രഭാതം വിട്ടുണർന്നത് ദുഃഖം തളം കെട്ടിയപോലുള്ള മുഖത്തോടെയാണ്.
പുരോഹിതൻമാർ അദ്ദേഹത്തിനോട് കാരണം തിരക്കി...
ഹിറാക്ളിയസ് ഒരു ജ്യോൽസ്യനും പ്രവചകനും ആയിരുന്നു.
അദ്ദേഹം മറുപടി പറഞ്ഞു:
രാത്രിയിൽ ഞാൻ നക്ഷത്രങ്ങളെ വീക്ഷിച്ചിരുന്നു...
ചേലാകർമ്മം ചെയ്യപ്പെട്ടവരുടെ നേതാവിനെ ഞാൻ അവിടെ ദർശിച്ചു.
ആരൊക്കെയാണ് ചേലാകർമം ചെയ്യുന്നവർ ?
ജനം മറുപടി പറഞ്ഞു :
യഹൂദന്മാർ അല്ലാതെ ആരും ചേലാകർമ്മം ചെയ്യുന്നില്ല.
യഹൂദന്മാരെ ഓർത്തു താങ്കൾ പേടിക്കേണ്ടതില്ല. .
നമ്മുടെ രാജ്യത്തെ ഓരോ ജൂതനെയും
കൊന്നു തള്ളേണ്ട താമസമെയുള്ളൂ.
അവർ ആ കാര്യം ചർച്ച ചെയ്യവേ..
ഗസാനിലേ രാജാവ് അയച്ച ഒരു ദൂതന്
മുഹമ്മദ് നബിയുടെ സന്ദേശവും ആയി അവിടേക്ക് വന്നെത്തി...
ആ വാർത്ത അറിഞ്ഞപ്പോൾ
ഹിറാക്ളിയസ് ജനങ്ങളോട്
ഗസ്സാനിലെ ദൂതന് ചേലാകർമ്മം ചെയ്യപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കാൻ കല്പിച്ചു...
ജനങ്ങൾ മടങ്ങി വന്നു അദ്ദേഹം ചേലാകർമ്മം ചെയ്യപ്പെട്ടവനാണ് എന്ന് ഹിറാക്ളിയസ്നെ അറിയിച്ചു...
ഹിറാക്ളിയസ് അദ്ദേഹത്തോട് അറബികളെ പറ്റി ചോദിച്ചു...
ദൂതൻ മറുപടി കൊടുത്തു :
അറബികൾ ചേലാകർമ്മം ചെയ്യുന്നവരാണ് !!
ഇത് കേട്ട ശേഷം
ഹിറാക്ളിയസ് അറബികളുടെ
ആധിപത്യവും പരമാധികാരവും സമീപസ്ഥമായിട്ടുണ്ട് എന്ന് നിരീക്ഷിച്ചു.
അദ്ദേഹം റോമിൽ ഉള്ള തന്റെ പണ്ഡിതനായ സുഹൃത്തിനു ഈ കാര്യങ്ങൾ സൂചിപ്പിച്ചു കൊണ്ട് എഴുതി അയച്ചു.
ശേഷം അദ്ദേഹം തന്റെ ഭവനം വിട്ടു
സിറിയയിലെ ഒരു നഗരത്തിൽ പാർക്കുകയും ചെയ്തു.
ആ നാളുകളിൽ അദ്ദേഹത്തിന് സുഹൃത്തിന്റെ മറുപടി ലഭിച്ചു...
അതിൽ ഹിറാക്ളിയസ്ന്റെ കാഴ്ചപ്പാടിനെ ശരി വച്ചു കൊണ്ട് ഒരു പ്രവാചകന്റെ ഉദയം സമാഗതമായിട്ടുണ്ട് എന്നും അദ്ദേഹം സത്യപ്രവാചകൻ തന്നെ ആകണം എന്നുമുള്ള മറുപടി ആണ് ഉണ്ടായിരുന്നത്.
ശേഷം ഹിറാക്ളിയസ് ബൈസാന്റ്യയിലെ ഉന്നത ഉദ്യോഗസ്ഥരെയെല്ലാം തന്റെ കൊട്ടാരത്തിലേക്ക് വിളിച്ചു വരുത്തി.
അവർ വന്ന ശേഷം
പ്രവേശന വാതിലുകൾ എല്ലാം അടച്ചു പൂട്ടാനും കല്പിച്ചു.
എന്നിട്ട് അദ്ദേഹം സംസാരിച്ചു തുടങ്ങി...
<<<<<<<<<<<<<<<
അല്ലയോ.. ബൈസാന്റിയനുകളെ...വിജയം ആണ് നിങ്ങൾ ആഗ്രഹിക്കുന്നത് എങ്കിൽ...യഥാർത്ഥ മാർഗദർശനം ആണ് അന്വേഷിക്കുന്നത് എങ്കിൽ...നിങ്ങളുടെ സാമ്രാജ്യം നിലനിൽക്കണം എങ്കിൽ...നിങ്ങൾ ആ പ്രവാചകനു(മുഹമ്മദ്)പ്രതിജ്ഞ ചെയ്യുക...>>>>>>>>>>>>>>>>
ഇത് കേട്ട ജനം പരിഭഭ്രാന്തരായി
പ്രവേശന കവാടത്തിലേക്ക് ഓടി... അത് അടച്ചു പൂട്ടിയിരുന്നു.
അവിടെ വെച്ച്
ഹിറാക്ളിയസ് തന്റെ ആളുകൾക്ക് ഇസ്ലാമിനോട് ഉള്ള വിദ്വെഷം എത്രത്തോളമാണ് എന്ന് മനസ്സിൽ ആക്കുകയും
ഇസ്ലാം സ്വീകരിക്കാൻ ഉള്ള തന്റെ ആഗ്രഹത്തെ അടക്കി നിർത്തുകയും ചെയ്തു.
അദ്ദേഹം ആളുകളോട്
സ്വൊസ്ഥാനങ്ങളിൽ ഇരിക്കാൻ കല്പിച്ചു.
എന്നിട്ട് അദ്ദേഹം പറഞ്ഞു :
നേരത്തെ ഞാൻ പറഞ്ഞ വാക്കുകൾ വഴി നിങളെ പരീക്ഷിക്കുകയായിരുന്നു.
എനിക്ക് നിങ്ങളുടെ ദൃഡ്ഡവിശ്വാസം എനിക്ക് ബോധ്യപ്പെട്ടിരിക്കുന്നു.
ശേഷം ആളുകൾ ഹിറാക്ളിയസ്നെ സന്തോഷത്തോടെ വന്നു നമസ്കരിച്ചു..!
(Sahih al-Bukhari 7
In-book reference : Book 1, Hadith 7
USC-MSA web (English) reference : Vol. 1, Book 1, Hadith 6)
________________________________________
ഇനി ക്രൈസ്തവർ പരിചേദന ചെയ്യുന്നുവോ എന്ന് നോക്കാം...
ഹൃദയത്തില്‍ ആണത്രേ പാവങള് പരിചേദന ഏല്ക്കുക.
പഴയനിയമ പുസ്തകം ഉല്പതി 17 ആം അധ്യായം വായിച്ചാൽ ദൈവം അബ്രഹാമിനൊടു കല്പിചത്
ശരീരത്തില്‍ പരിചേദന ചെയ്യാന്‍ ആണ് എന്ന് മനസിൽ ആകും.
ഹൃദയത്തില്‍ പരിചേദന മാത്രം മതി എന്ന വാദം ഏതെങ്കിലും പ്രവാചകന് ഉണ്ടായിട്ടുണ്ടോ?
യേശു ശരീരത്തില്‍ പരിചേദന ചെയ്ത വ്യക്തി ആണ് എന്ന് ക്രൈസ്തവർ തന്നെ സിറിയയില്‍ വിജാതിയനായി കഴിഞ ലൂകിന്റെ സുവിശേഷം അവലംബിച് പറയും.
അല്ല എന്ന് പറയാമൊ ?
മാത്രം അല്ല...
ഒരുവൻ അഗ്രചർമി ആണെങ്കിൽ അവനു
പുല്ലു വില ആണ് ബൈബിള്‍ പ്രകാരം പോലും.
ഫെലിസ്ത്യനായ ഗോലിയാത്തിനെ നേരിടാന്‍ പോകുമ്പോള്‍ സാക്ഷാല്‍ ദാവിദ് ചോദിക്കുന്ന ഒരു ചോദ്യം ഉണ്ട്
അല്ലെങ്കിലും ഈ അഗ്ര ചർമി ആയ ഇവനെ നമ്മള് എന്തിന് പേടിക്കുന്നു എന്ന്.
ബൈബിൾ പഴയ നിയമം ന്യായാദിപന്മാരുടെ പുസ്തകം വായിച്ച് നോക്കിയാലും ഇത്തരം വചനങള് കാണാം
അഗ്ചർമികള് ദൈവത്തിനു മുന്നില്‍ അശുദ്ധരാണ്..
എന്ന് ഏഷയാ പുസ്തകം 52 ആം അധ്യായത്തിൽ പറയുന്നു.
വിശുദ്ധ ദേവാലയമായ ജറുസലേമിന്റെ പരിസരത് പോലും ചേലാകർമ്മം ചെയ്യാത്ത അഗ്ര ചർമികള് വരുന്നത് ദൈവം ഇഷ്ടപ്പെടുന്നില്ല
(ഉല്പത്തി 34:14)
ഞങ്ങളുടെ സഹോദരിയെ അഗ്രചർമ്മിയായ പുരുഷനു കൊടുക്കുന്ന കാര്യം ഞങ്ങൾക്കു പാടുള്ളതല്ല; അതു ഞങ്ങൾക്കു അപമാനമാകുന്നു
സാവുളിന്റെ മകൾ മീഖലിനെ കെട്ടാൻ വേണ്ടി പ്രവാചകൻ ആയ ദാവിദ് അഗ്രചർമികള്
ആയ ഫെലിസ്ത്യരിൽ 200 പേരെ പിടിച്ചു കൊന്ന് കളഞിട്ട് ആ 200 പേരുടെയും അഗ്രചർമ്മം മുറിച്ചു കൊണ്ടു വന്നു സാവുളിന് കൊടുക്കുന്നു. ഉടനെ മോളെ ദാവിദിന് കെട്ടിച്ചു കൊടുക്കുന്നു
(1സാമുവൽ 18: 27)
ഭീകരം...
പിന്നീട് വേറേ കല്യാണം കഴിഞ്ഞ് പോയ
ഭാര്യയെ തിരിച്ച് കൊണ്ടു തരാൻ ദാവിദ് ഭാര്യയുടെ ആങള ആയ ഇഷ്ബോഷെത്തിനോട്
പറയുന്നത് രസകരമാണ്
(2 സമുവൽ 3:14 )
എന്റെ ഭാര്യ മീഖലിനെ തിരിച്ച് തരുക
100 ഫെലിസ്ത്യരുടെ അഗ്രചർമം കൊടുത്തു ആണ് ഞാന്‍ അവളെ പരിഗ്രഹിച്ചത്.
ഇനി ക്രൈസ്തവർ എന്ത് കൊണ്ട് ചേലാകർമം ചെയ്യുന്നില്ല... മുസ്ലിംകളും യഹൂദരും അത് ചെയ്യുന്നുണ്ടല്ലോ എന്ന് പറയുമ്പോൾ നാണം കുണുങ്ങുന്ന മിഷനറികൾ ഹൃദയത്തില്‍ ആണ് പരിച്ചേദന ഏല്ക്കേണ്ടത് ശരീരത്തിൽ അല്ല എന്ന് തെളിയിക്കാന്‍ പഴയനിയമത്തിൽ നിന്ന് ചില വാക്യങ്ങൾ ഒക്കെ എടുത്തു തട്ടുന്നത് കാണാം. അവർ ഇങ്ങനെ കൊണ്ടു വരുന്ന യിറമ്യാ പുസ്തകം അടക്കം ഉള്ളവയില്‍ പറയുന്നതിന്റെ യഥാര്‍ത്ഥ സത്ത എന്താണ് എന്ന് പരിശോധിക്കാം...
അതൊക്കെ ആലങ്കാരിക പ്രയോഗങള് മാത്രം ആണ്. അതായത് ഇതിന് ശരീരത്തില്‍ നിങ്ങള്‍ പരിചേദന ഏല്ക്ക്കരുത് എന്ന് ഒരു തരത്തിലും അർഥം കൊടുക്കാന്‍ പറ്റില്ല.
മ്ലേച്ചതയില് കഴിഞ്ഞിരുന്ന യൂദാ ജറുസലേം നിവാസികളോട് അവര്‍ ആ മ്ലേച്ചതയിലും
ഏറെ പ്രാധാന്യം കൊടുക്കുന്ന
പരിച്ചേദന എന്ന മൌലിക നിയമത്തെ തന്നെ ഉപമയായി മുന്നില്‍ നിർത്തി കൊണ്ടു
മ്ലേച്ചതകളെ വെടിഞ് ദൈവവും ആയി ഉള്ള ബന്ധം സ്ഥാപിക്കണം എന്ന് പറയുന്ന വചനങ്ങൾ ആണ് അവ.
അല്ലാതെ ശരീരത്തില്‍ പരിചേദന ഏല്കണ്ടതില്ല...ഹൃദയത്തില്‍ ആണ് അത് ചെയ്യേണ്ടത് എന്ന് പഠിപ്പിക്കുന്നതൊന്നും അല്ല അത്.
ദൈവം ശരീരത്തില്‍ പരിചേദന നടത്താത്തവരെ എത്രത്തോളം വെറുക്കുന്നു അല്ലെങ്കില്‍ എത്രത്തോളം പ്രതികാര ദാഹി ആണ് എന്നതു മനസിൽ ആക്കാൻ മോഷയുടെ ജീവിതത്തില്‍ സംഭവിച്ച ഒരൊറ്റ സംഭവം മതി... പുറപ്പാട് പുസ്തകം 4ആം അധ്യായം വായിക്കുക.
അതില്‍ ദൈവം മോഷയെ
ഇസ്രയേല്‍ മക്കളുടെ വിമോചകൻ ആയി തെരഞ്ഞെടുക്കുകയും അടയാളങള് കൊടുക്കുകയും ചെയ്ത ശേഷം
ഫറവോന് മുന്നില്‍ തന്റെ ദൌത്യം അറിയിക്കുവാൻ ഈജിപ്തിലേക് അയക്കുന്നത് കാണാം. എന്നാല്‍ വഴി മധ്യേ അതേ ദൈവം തന്നെ താന്‍ തെരഞ്ഞെടുപ്പ് നടത്തിയ അടയാളങള് കൊടുത്ത് അയച്ച തന്റെ പ്രവാചകൻ ആയ മോഷയെ കൊല്ലാന്‍ ഒരുങുന്നത് വായിക്കാം.. എന്തിന് ?
കാര്യം സിംപിള്‍ ആണ്... തന്റെ മകന്റെ അഗ്ര ചർമ്മം ഛേദിക്കാൻ മോഷ മറന്ന് പോയി
ഇത് മനസ്സില്‍ ആക്കിയ ഭാര്യ സിപ്പോറ
ഓണ്‍ ദേ സ്പോട്ടില്‍ ഒരു മൂർച ഉള്ള കല്ല് എടുത്തു കാര്യം സാധിക്കുന്നു
അത് കൊണ്ടു മാത്രം മോഷയെ ദൈവം കൊന്നില്ല. ഇത്രത്തോളം ഗുരുതരമായ ഒരു സംഭവം ആണ് അഗ്ര ചർമം എന്ന് ആണ് തോറയുടെ അധ്യാപനം. ഈ അഗ്ര ചർമ്മം ആണ് ക്രൈസ്തവർ കൊണ്ടു നടക്കുന്നത്
എന്നിട്ട് ഹൃദയത്തില്‍ ചെയ്താ മതി പോലും.
ഹൃദയത്തില്‍ ചെയ്താ മതി എങ്കില്‍ പാവം മോഷയെ ദൈവം കൊല്ലാന്‍ നോക്കിയത് എന്തിനാണ് ?
എന്തിന് ആണ് മോഷയുടെ ഭാര്യ കല്ലെടുത്തു അത് ഛേദിച് ദൈവത്തെ ശാന്തനാക്കിയത് ??
അത് ശരീരത്തില്‍ തന്നെ ഏല്കണം എന്നതാണ് ദൈവത്തിന്റെ നിർബന്ധം.
അബ്രഹാമിനൊടു കല്പിക്കപ്പെട്ടതും അത് തന്നെ ആണ്.
മുസ്ലിംകളും യഹൂദരും ചെയ്യുന്നതും അത് തന്നെ ആണ്.
എന്നാല്‍ നിങ്ങള്‍ പരിചേദന ഏല്കരുത് എന്ന് പറഞ ഒരേ ഒരു വ്യക്തി പൌലോസ് ആണ് (ഗലാത്യർ 5:2)
അത് എങാനും ചെയ്താൽ പിന്നെ അവന് ക്രിസ്തു വിനെ കൊണ്ടു യാതൊരു പ്രയോജനവും കിട്ടില്ല എന്ന് ആണ് അദ്ദേഹം പറഞത്...
എന്നാല്‍ ഇതേ പൌലോസ് തന്നെ തന്റെ ശിഷ്യനും വിജാതിയനും ആയ തിമോത്തെയോസിനെ ഈ പറഞ സംഭവം സ്വൊയം മുൻകൈ എടുത്തു ചെയ്യിപ്പിക്കുന്നുണ്ട്.
(അപ്പൊ.പ്രവർത്തി 16:3)
അപ്പോള്‍ പാവം തിമോത്തെയോസിന്
ക്രിസ്തു വിനെ കൊണ്ടു പ്രയോജനം വേണ്ടായിരികും എന്ന് കരുതാം.
കപട നാട്യം ആണ് പൌലോസ് പലപ്പോഴും കാണിച്ചിരുന്നത് എന്നതിന് ഇത് അല്ലാതെ പല ഉദാഹരണങളും ഉണ്ട് അത് എന്തായാലും ഇവിടെ പൌലോസിന്റെ തന്നെ മറ്റൊരു വാദ പ്രകാരം ക്രിസ്തു വിലുടെ ഉള്ള പ്രയോജനം തിമോതിക് നഷ്ടപ്പെടുകയാണ് ചെയ്തത്.
(ഗലാത്തിയാ 5 : 2)
പൗലോസായ ഞാന്‍, നിങ്ങളോടു പറയുന്നു, നിങ്ങള്‍ പരിച്ഛേദനം സ്വീകരിക്കുന്നെങ്കില്‍ ക്രിസ്തു നിങ്ങള്‍ക്ക് ഒന്നിനും പ്രയോജനപ്പെടുകയില്ല.
പരിചേദന ഏറ്റാല്‍ ക്രിസ്തു വിനെ കൊണ്ടു ഒരു പ്രയോജനം ഇല്ല എന്ന് പൌലോസ് തന്നെ പറഞ്ഞ് എന്ന് ഇരിക്കെ അത് തിമോത്തിയെ കൊണ്ടു ചെയ്യിപ്പിച്ച പൌലോസ്ന്റെ നടപടി ഒട്ടുമെ ശരി അല്ല എന്നത് പോകട്ടെ ഈ പറഞ തിമോത്തിക്ക് പാപ ക്ഷമ കിട്ടുമോ?
പൌലോസ് യഹൂദരെ പേടിച്ച് അല്ലെങ്കില്‍
അവരെ ബോധ്യപ്പെടുത്താൻ ആണ് ഇത് ചെയ്തത് എന്ന് ഒക്കെ ചില മിഷനറികൾ വാദിക്കുന്നത് കാണാം.
എങ്കില്‍ ഇത് പൌലോസിന്റെ തന്നെ മുൻ പ്രവർത്തനങളുമായി ഇടയും...
ഗലാത്തിയർക്ക് എഴുതിയ ലേഖനം 2 ആം അധ്യായം വായികുക :
യേശു ശിഷ്യൻ ആയ പത്രോസ്നേ
ഈ പൌലോസ് എതിര്‍ത്തു നിന്ന് ശാസിച്ചത് എന്തു കൊണ്ടു ആണ്?
പത്രോസും യഹൂദന്മാരെ പേടിച്ച് തന്നെ അല്ലേ അഗ്ര ചർമികള് ആയ വിജാതിയരുടെ ഒപ്പം ഉള്ള ഭക്ഷണം കഴിപ്പു അവസാനിപ്പിച്ചു എഴുന്നേറ്റത്. എന്നിട്ടും പൗലോസ് പത്രോസ്നെ എന്ത് രൂക്ഷമായാണ് ശാസിച്ചത് ?
(ഗലാത്തിയർ 2:11-14)
പത്രോസ് കപടൻമാരെ പോലെ പെരുമാറി എന്നും സുവിശേഷ സത്യത്തിനു എതിര് പ്രവർത്തിച്ചു എന്നുമൊക്കെ വലിയ വായിൽ തള്ളിയ പൗലോസ്...
അതിനും വലിയ ചെറ്റത്തരമല്ലേ തിമോത്തിയുടെ കാര്യത്തിൽ കാണിച്ചത് ?
അപ്പോ പൌലോസ് അവസരത്തിന് ഒത്തു മറിയുന്ന ഒരു അവസര വാദിയും മഹാ കള്ളനും ഒക്കെ ആണെന്ന് നിങ്ങൾ സമ്മതിക്കും എന്ന് കരുതുന്നു.
ഇനി ജഡത്തില്‍ പരിചേദന വേണ്ട എന്നതിനു തെളിവായി പഴയ നിയമത്തിലേ ഏതൊക്കെ വചനങ്ങള്‍ കൊണ്ടു വന്നാലും അതിനു അങ്ങനെ ഒരു അർധം കൊടുക്കുന്നതാണ് എന്ന് തെളിയും. അവിടെ ഒക്കെ പറയുന്നത്
ശരീരത്തില്‍ പരിചേദന വേണ്ട എന്ന് ആണോ അത് അല്ല ശരീരത്തില്‍ പരിചേദന ചെയ്യുകയും എന്നാല്‍ മറ്റു മ്ലേച്ചതകള് ഒക്കെ പ്രവര്‍ത്തിക്കുന്ന ഇസ്രയേലിളോട് ഉള്ള
ബോധ്യപ്പെടുത്തൽ ആണോ എന്ന് ഒന്ന് മനസ്സിൽ ആക്കി വായികുക എന്നേ പറയാന്‍ ഉള്ളു. പരിചേദന ചെയ്തിട്ട്
സകല തോന്ന്യവാസങളും കാട്ടുന്ന ജനതയോട് ആണ് ഇതൊക്കെ പറയുന്നത് അവരുടെ ഹൃദയത്തില്‍ വിശ്വാസം ഇല്ല എന്ന്...!
അല്ലാതെ ജഡത്തില്‍ പരിചേദന ഇനി ഏല്കരുത് എന്ന് അല്ല.
😍😍
ReplyDelete