( കള്ള ആരോപണത്തിന് മറുപടി : )
മുഹമ്മദ് നബി (s) ജൌൻന്റെ പുത്രിയെ അധവാ ഒരു അന്യ സ്ത്രീയെ
" ബലാത്സംഗം ചെയ്യാന്‍ നോക്കി എന്ന് ആണ് ആരോപണം
( Attched Photo കാണുക )
" ബലാത്സംഗം ചെയ്യാന്‍ നോക്കി എന്ന് ആണ് ആരോപണം
( Attched Photo കാണുക )
ഇത്തരം കള്ളത്തരങള് പ്രവാചകന് മേലെ ഉന്നയിക്കുന്നത് മിഷനറികള് ആദ്യം ആയി ഒന്നും അല്ല :
മൂന്നേ മൂന്നു വസ്തുതകള്ക് മുന്നില്‍ ല്‍ തീരുന്ന ആയുസേ ഈ വൃത്തികെട്ട ആരോപണത്തിന് ഉള്ളുതാനും :
__
__
1) മേല് പറയപ്പെട്ട ജൌനിന്റെ പുത്രി പ്രവാചകൻ വിവാഹം കഴിച്ച അദ്ദേഹത്തിന്റെ ഭാര്യ ആണ് !!
©[ സഹീഹ് അൽ ബുഹാരി , വോളിയം 7, ബുക്ക് 63, ഹദീഥ് 181 ]
©[ സഹീഹ് അൽ ബുഹാരി , വോളിയം 7 , ബുക്ക് 63 , ഹദീഥ് 182]
©[ സഹീഹ് അൽ ബുഹാരി , വോളിയം 7 , ബുക്ക് 63 , ഹദീഥ് 183]
2) പ്രവാചകൻ അവരെ ബലാത്സംഗ ശ്രമം പോയിട്ട് അവരുടെ ദേഹത്ത് സ്പർശിക്കുക കൂടി ചെയ്തിട്ടില്ല !
©[ സഹീഹ് അൽ ബുഹാരി , വോളിയം 7 , ബുക്ക് 63 , ഹദീഥ് 182]
3) പ്രവാചകനോട് ഒപ്പം ജീവിക്കാന് വിസമ്മതം കാണിച്ചപ്പോള്,
അവര്ക്ക് രണ്ട് വസ്ത്രം സമ്മാനമായി നല്കി, സുരക്ഷിതമായി അവരുടെ വീട്ടിലെത്തിക്കാന് തന്റെ അനുയായിയോട് കല്പ്പിക്കുകയുമാണ് പ്രവാചകൻ ചെയ്യുന്നത് !
അവര്ക്ക് രണ്ട് വസ്ത്രം സമ്മാനമായി നല്കി, സുരക്ഷിതമായി അവരുടെ വീട്ടിലെത്തിക്കാന് തന്റെ അനുയായിയോട് കല്പ്പിക്കുകയുമാണ് പ്രവാചകൻ ചെയ്യുന്നത് !
©[ സഹീഹ് അൽ ബുഹാരി , വോളിയം 7 , ബുക്ക് 63 , ഹദീഥ് 182]
ﻋَﻦْ ﺃَﺑِﻴﻪِ ﻭَﺃَﺑِﻰ ﺃُﺳَﻴْﺪٍ ﻗَﺎﻻَ ﺗَﺰَﻭَّﺝَ ﺍﻟﻨَّﺒِﻰُّ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﺃُﻣَﻴْﻤَﺔَ ﺑِﻨْﺖَ ﺷَﺮَﺍﺣِﻴﻞَ ، ﻓَﻠَﻤَّﺎ ﺃُﺩْﺧِﻠَﺖْ ﻋَﻠَﻴْﻪِ ﺑَﺴَﻂَ ﻳَﺪَﻩُ ﺇِﻟَﻴْﻬَﺎ ﻓَﻜَﺄَﻧَّﻬَﺎ ﻛَﺮِﻫَﺖْ ﺫَﻟِﻚَ ﻓَﺄَﻣَﺮَ ﺃَﺑَﺎ ﺃُﺳَﻴْﺪٍ ﺃَﻥْ ﻳُﺠَﻬِّﺰَﻫَﺎ ﻭَﻳَﻜْﺴُﻮَﻫَﺎ ﺛَﻮْﺑَﻴْﻦِ ﺭَﺍﺯِﻗِﻴَّﻴْﻦِ .
അബൂ ഉസൈദില് നിന്നും നിവേദനം :
പ്രവാചകൻ (swa)
ഉമൈമ ബിന്ത് ശറാഹീലിനെ വിവാഹം കഴിച്ചു.
അവരെ അദ്ദേഹത്തിന്റെ അരികിലേക്ക് പ്രവേശിപ്പിക്കപ്പെട്ടപ്പോള്, അദ്ദേഹം തന്റെ തിരുകരങ്ങള് നീട്ടി സ്വീകരിച്ചു. അവര്ക്കത് ഇഷ്ടപ്പെടാത്തത് പോലെ അവര് പ്രതികരിച്ചു. അപ്പോള് അവര്ക്ക് (തിരികെപ്പോകാന്) യാത്രാ സൗകര്യങ്ങള് ചെയ്ത് കൊടുക്കാനും,രണ്ട് റാസിഖിയ്യാ വസ്ത്രങ്ങള് (സ്ത്രീകള് ധരിക്കുന്ന വെളുത്ത വസ്ത്രം) സമ്മാനമായി നല്കാനും പ്രവാചകൻ അബൂ ഉസൈദിനോട് കല്പിച്ചു."©[ സഹീഹ് അൽ ബുഹാരി , വോളിയം 7 , ബുക്ക് 63 , ഹദീഥ് 182]
"ഇമാം ഔസാഇ (റ) പറഞ്ഞു: ഞാന് സുഹ്'രിയോട് ചോദിച്ചു: പ്രവാചകന്റെ ഭാര്യമാരില് ആരാണ് അദ്ദേഹത്തില് നിന്നും ശരണം തേടിയത് ?. അദ്ദേഹം പറഞ്ഞു: എന്നോട് ആഇശ (റ) യില് നിന്നും ഇപ്രകാരം ഉര്വ അറിയിക്കുകയുണ്ടായി:
ജൗന് ഗോത്രക്കാരിയെ നബിയുടെ അരികിലേക്ക് ആനയിക്കപ്പെടുകയും അദ്ദേഹം അവളുടെ അരികിലേക്ക് ചെല്ലുകയും ചെയ്തപ്പോള് അവള് പറഞ്ഞു: 'ഞാന് താങ്കളില് നിന്നും അല്ലാഹുവിനോട് ശരണം തേടുന്നു'. അപ്പോള് അദ്ദേഹം പറഞ്ഞു: 'അതിമഹത്വമുള്ളവാനിലാണ് നീ ശരണം തേടിയിരിക്കുന്നത്. നീ നിന്റെ കുടുംബത്തിലേക്ക് മടങ്ങിക്കൊള്ളുക." -
©[ സഹീഹ് അൽ ബുഹാരി , വോളിയം 7, ബുക്ക് 63, ഹദീഥ് 181 ]
ഭർത്താവിന് ഭാര്യയെ ആശ്വസിപ്പിക്കാൻ അവളുടെ ദേഹത്ത് സ്പർശിക്കുന്നത് പോലും ആരോപണം ഉന്നയിച്ച മാന്യന്റെ കണ്ണില്‍ ബലാത്സംഗം ആണ് !
No comments:
Post a Comment