PROPHECIES OF MUHAMMAD #33
![]() |
GREAT PROPHECY -1 About Muslim Conflicts |
സൌബാനിൽ നിന്നും നിവേദനം :
പ്രവാചകൻ പറഞ്ഞു:
കിഴക്കും പടിഞ്ഞാറും എനിക്കു മുന്നില്‍ പ്രദർശിപ്പിക്കപ്പെട്ടു. എന്റെ ഉമ്മത്തിന്റെ ആധിപത്യം എല്ലായിടത്തും ഞാന്‍ കണ്ടു :
ചുവപ്പും വെളുപ്പുമായ രണ്ടു തരം നിധികള്‍
(കിസ്റയുടെയും സീസറിന്റെയും)
എനിക്കു നല്കപ്പെട്ടിരിക്കുന്നു.
പൊതുവായി ബാധിക്കുന്ന വരള്‍ച്ചയിലൂടെ എന്റെ ഉമ്മത്തിനെ (സമുദായത്തെ) നശിപ്പിക്കരുത് എന്നും
തങ്ങളിൽ നിന്ന് ഉള്ള ശത്രുക്കള്‍ക്ക് അല്ലാതെ മറ്റു ശത്രുക്കള്‍ക് അവരുടെ മേൽ ആധിപത്യം നല്‍കരുത് എന്നും അങ്ങനെ അവരുടെ വംശ നാശം വരുത്തരുത് എന്നും ഞാന്‍ എന്റെ നാഥനോട് അപേക്ഷിച്ചു :
എന്റെ നാഥൻ എന്നോട് പറഞ്ഞു:
ഓ മുഹമ്മദ് !! ഞാന്‍ ഒരു വിധി പ്രാഖ്യാപിച്ചാൽ അതിനു മാറ്റം ഉണ്ടാവുകയില്ല.
നിന്റെ സമുദായത്തെ പൊതുവായി ബാധിക്കുന്ന വരള്‍ച്ചയിലൂടെ ഞാന്‍ നശിപ്പിക്കുന്നതല്ല എന്നും
തങ്ങളുടെ ഇടയിൽ നിന്ന് അല്ലാത്ത മറ്റു ശത്രുക്കള്‍ക്ക് അവരുടെ മേൽ ആധിപത്യം നല്കി അവർ മുഖേന നശിപ്പിക്കുന്നതല്ല എന്നും
ഞാന്‍ നിനക്കു വാക്ക് തരുന്നു.
ഭൂമിയിലെ വിവിധങളായ രാജ്യങ്ങളില്‍ നിന്നും ജനതകള്‍ അവർക്ക് എതിരിൽ ഒന്നിച്ച് സംഘടിച്ചാൽ പോലും അവർക്ക് അതിനാകില്ല.
എന്നാല്‍ നിന്റെ സമുദായം പരസ്പരം നശിപ്പിക്കുകയും പരസ്പരം ബന്ധികള്‍ ആക്കുകയും ചെയ്തു കൊണ്ടിരിക്കും !
(Sahih Muslim , Book of Tribulations and Portents of the Last Hour , Book 41, Number 6904) -----------------------------------------------------------------------------------
തങ്ങളുടെ ഇടയിൽ നിന്ന് അല്ലാത്ത മറ്റു ശത്രുക്കള്‍ക്ക് അവരുടെ മേൽ ആധിപത്യം നല്കി അവർ മുഖേന നശിപ്പിക്കുന്നതല്ല എന്നും
ഞാന്‍ നിനക്കു വാക്ക് തരുന്നു.
ഭൂമിയിലെ വിവിധങളായ രാജ്യങ്ങളില്‍ നിന്നും ജനതകള്‍ അവർക്ക് എതിരിൽ ഒന്നിച്ച് സംഘടിച്ചാൽ പോലും അവർക്ക് അതിനാകില്ല.
എന്നാല്‍ നിന്റെ സമുദായം പരസ്പരം നശിപ്പിക്കുകയും പരസ്പരം ബന്ധികള്‍ ആക്കുകയും ചെയ്തു കൊണ്ടിരിക്കും !
(Sahih Muslim , Book of Tribulations and Portents of the Last Hour , Book 41, Number 6904) -----------------------------------------------------------------------------------
PROPHECIES OF MUHAMMAD #34
GREAT PROPHECY -2 While in Mecca Under the Great Tortures the Prophet Predicted the Future Victories in Islam |
ഇസ്ലാമിന്റെ ഭാവിയെ പറ്റിയും അതിന്റെ അതിജയത്തെ പറ്റിയും മെക്കയിലെ ക്രൂര പീഡനങ്ങള്ക് ഇടയില്‍ കിടക്കുമ്പോഴും പ്രവാചകൻ പ്രവചിച്ചു
മക്കയിൽ ഇസ്ലാമിക സന്ദേശം നാമ്പിട്ട് തുടങ്ങിയ ആദ്യ കാലഘട്ടത്തില്‍ തന്നെ ഇസ്ലാം സ്വീകരിച്ചവരിൽ ഒരാളായിരുന്നു അറാതിന്റെ മകൻ ഖബ്ബാബ്(റ).
https://en.m.wikipedia.org/wiki/Khabbab_ibn_al-Aratt
ആദ്യ കാലഘട്ടത്തില്‍ ഇസ്ലാം സ്വീകരിച്ചവർ അവിശ്വാസികളിൽ നിന്നും അനുഭവിച്ചത് പോലുള്ള കൊടും മർദ്ധനങ്ങളും പീഡന മുറകളും അദ്ദേഹവും അനുഭവിച്ചു: ഒടുവില്‍ സഹിക്കാൻ പറ്റാത്ത അവസ്ഥാ വിശേഷത്തിൽ അദ്ദേഹം പ്രവാചകനോട് വന്നു പരാതി പറയുന്ന രംഗം ഉണ്ട് : >>>>>>>>
ഖബ്ബാബ് ഇബ്ൻ അറാത് നിവേദനം :
ഞങ്ങള്‍ പരാതികളുമായി പ്രവാചകനെ സമീപിച്ചു.
അദ്ദേഹം കഅബയുടെ തണലിൽ ഇരിക്കുന്നുണ്ട്:
അല്ലാഹുവിന്റെ ദൂതരേ , ഞങ്ങള്‍ നേരിടുന്ന മർദ്ധന നടപടികള്‍ താങ്കള്‍ കാണുന്നില്ലേ ?
ഈ ഒരു അവസ്ഥയിൽ നിന്നും ഞങ്ങളെ രക്ഷിക്കാന്‍ അല്ലാഹുവിനോട് പ്രാർഥിച്ചാലും :
പ്രവാചകൻ മറുപടി പറഞ്ഞു :
തീര്‍ച്ചയായും നിങ്ങളുടെ മുൻഗാമികളായ വിശ്വാസികള്‍ സത്യത്തിന്റെ പേരിൽ ഇതിനെക്കാള്‍ കിരാതമായ മർദ്ധനങ്ങള്ക്ക് ഇരയാക്കപ്പെട്ടിട്ടുണ്ട്. ചിലരുടെ തലയോട്ടിയിലേക്ക് കടക്കുമാറ് ഇരുമ്പിന്റെ ചീർപ്പ് കൊണ്ടു വാരപ്പെട്ടിട്ടുണ്ട്. മറ്റു
ചിലരെ നെടും കണ്ടമായി പിളർന്നിട്ടുണ്ട്.
വീണ്ടും ചിലരുടെ മാംസ പേശികള്‍ എല്ലുകളും നാഡികളും കാണുമാർ ഉരിയപ്പെട്ടിട്ടുണ്ട്.
എന്നാല്‍ ആ മർദ്ദനങ്ങള്ക്
ഒന്നും അവരുടെ വിശ്വാസത്തെയും മതത്തെയും ഹനിക്കാൻ സാധിച്ചില്ല.
അല്ലാഹുവാണെ, ഈ മതത്തെ അല്ലാഹു വിജയിപ്പിക്കുക തന്നെ ചെയ്യും:
എത്രത്തോളമെന്നാൽ
സൻആ മുതൽ ഹളർ-മൌത്ത് വരെ അല്ലാഹുവിനെയും തന്റെ ആട്ടിൻ കുട്ടിയെ ചെന്നായ പിടിക്കുന്നതും അല്ലാതെ മറ്റൊന്നും ഭയപ്പെടാൻ ഇല്ലാത്ത വണ്ണം ഒരു യാത്രികന് സഞ്ചരിക്കാൻ സാധിക്കും വിധം പൂർത്തിയാക്കും.
പക്ഷേ നിങ്ങള്‍ ധൃതി കൂട്ടുകയാണ്.
മക്കയിൽ ഇസ്ലാമിക സന്ദേശം നാമ്പിട്ട് തുടങ്ങിയ ആദ്യ കാലഘട്ടത്തില്‍ തന്നെ ഇസ്ലാം സ്വീകരിച്ചവരിൽ ഒരാളായിരുന്നു അറാതിന്റെ മകൻ ഖബ്ബാബ്(റ).
https://en.m.wikipedia.org/wiki/Khabbab_ibn_al-Aratt
ആദ്യ കാലഘട്ടത്തില്‍ ഇസ്ലാം സ്വീകരിച്ചവർ അവിശ്വാസികളിൽ നിന്നും അനുഭവിച്ചത് പോലുള്ള കൊടും മർദ്ധനങ്ങളും പീഡന മുറകളും അദ്ദേഹവും അനുഭവിച്ചു: ഒടുവില്‍ സഹിക്കാൻ പറ്റാത്ത അവസ്ഥാ വിശേഷത്തിൽ അദ്ദേഹം പ്രവാചകനോട് വന്നു പരാതി പറയുന്ന രംഗം ഉണ്ട് : >>>>>>>>
ഖബ്ബാബ് ഇബ്ൻ അറാത് നിവേദനം :
ഞങ്ങള്‍ പരാതികളുമായി പ്രവാചകനെ സമീപിച്ചു.
അദ്ദേഹം കഅബയുടെ തണലിൽ ഇരിക്കുന്നുണ്ട്:
അല്ലാഹുവിന്റെ ദൂതരേ , ഞങ്ങള്‍ നേരിടുന്ന മർദ്ധന നടപടികള്‍ താങ്കള്‍ കാണുന്നില്ലേ ?
ഈ ഒരു അവസ്ഥയിൽ നിന്നും ഞങ്ങളെ രക്ഷിക്കാന്‍ അല്ലാഹുവിനോട് പ്രാർഥിച്ചാലും :
പ്രവാചകൻ മറുപടി പറഞ്ഞു :
തീര്‍ച്ചയായും നിങ്ങളുടെ മുൻഗാമികളായ വിശ്വാസികള്‍ സത്യത്തിന്റെ പേരിൽ ഇതിനെക്കാള്‍ കിരാതമായ മർദ്ധനങ്ങള്ക്ക് ഇരയാക്കപ്പെട്ടിട്ടുണ്ട്. ചിലരുടെ തലയോട്ടിയിലേക്ക് കടക്കുമാറ് ഇരുമ്പിന്റെ ചീർപ്പ് കൊണ്ടു വാരപ്പെട്ടിട്ടുണ്ട്. മറ്റു
ചിലരെ നെടും കണ്ടമായി പിളർന്നിട്ടുണ്ട്.
വീണ്ടും ചിലരുടെ മാംസ പേശികള്‍ എല്ലുകളും നാഡികളും കാണുമാർ ഉരിയപ്പെട്ടിട്ടുണ്ട്.
എന്നാല്‍ ആ മർദ്ദനങ്ങള്ക്
ഒന്നും അവരുടെ വിശ്വാസത്തെയും മതത്തെയും ഹനിക്കാൻ സാധിച്ചില്ല.
അല്ലാഹുവാണെ, ഈ മതത്തെ അല്ലാഹു വിജയിപ്പിക്കുക തന്നെ ചെയ്യും:
എത്രത്തോളമെന്നാൽ
സൻആ മുതൽ ഹളർ-മൌത്ത് വരെ അല്ലാഹുവിനെയും തന്റെ ആട്ടിൻ കുട്ടിയെ ചെന്നായ പിടിക്കുന്നതും അല്ലാതെ മറ്റൊന്നും ഭയപ്പെടാൻ ഇല്ലാത്ത വണ്ണം ഒരു യാത്രികന് സഞ്ചരിക്കാൻ സാധിക്കും വിധം പൂർത്തിയാക്കും.
പക്ഷേ നിങ്ങള്‍ ധൃതി കൂട്ടുകയാണ്.
(Sahih Al Bukhari ,Book of Virtues and Merits of the Prophets Companions, Volume 4, Book 56, Number 809) &
(Sunan Abu Dawood, Book of Jihad ,Book 14, Number 2643)
>>>>>>>>>
പൂർത്തീകരണം :
ഈ പ്രവചനം സത്യമായി പുലരാൻ കേവലം രണ്ടു ദശാബ്ദ കാലമേ വേണ്ടി വന്നുള്ളു:
സൻആയും ഹളർ മൌതും സ്ഥിതി ചെയ്യുന്ന യെമൻ
ഉള്‍പ്പെടെയുള്ള അറേബ്യ മുഴുവൻ ഇസ്ലാമിന്റെ ആധിപത്യത്തിൽ വരികയും മനുഷ്യനെ വരിഞ്ഞ് കെട്ടിയ പാരതന്ത്ര്യത്തിന്റ ചങ്ങലകള്‍ പൊട്ടിച്ചെറിയപ്പെടുകയും ചെയ്തു.
സ്വാതന്ത്ര്യവും സമാധാനവും സാമൂഹിക നീതിയും സ്ഥാപിതമായി.
അതേ അവസരത്തില്‍ തന്റെ ദൌത്യത്തിന്റെ അന്തിമ വിജയത്തെ കുറിച്ച് പ്രവാചകൻ ഖബ്ബാബിനൊട് തറപ്പിച്ചു പറയുമ്പോള്‍ പരിമിതമായ അനുയായികള്‍ മാത്രമേ അദ്ദേഹത്തിന് ഉണ്ടായിരുന്നു എന്നു കൂടി ഓർക്കണം. അവരിൽ പലരും പ്രവാചകന്റെയും അനുയായികളുടെയും കഠിന ശത്രുക്കളുടെ അടിമകളും
ആശ്രിതരും ആയിരുന്നു എന്നതാണ് മറ്റൊരു വസ്തുത.
ഇത്രത്തോളം പ്രതികൂലവും നിരാശജനകവുമായ
ആ സാഹചര്യത്തില്‍ പോലും പ്രവാചകൻ മുഹമ്മദ് എന്ന വ്യക്തിക് തന്റെയും തന്റെ അനുയായികളുടെയും ദൂര വ്യാപകമായ വിജയത്തെ കുറിച്ച്
കെട്ടി കുരുക്കുകളോ വളച്ച് കെട്ടലുകളോ ഇല്ലാത്ത ഭാഷയില്‍ സാധരണക്കാരിൽ സാധാരണക്കാരന് പോലും വ്യക്തമാകുന്ന വാക്കുകളില്‍
പ്രവചിക്കാൻ സാധിക്കണം എങ്കില്‍ ? അത്
ദിവ്യ ബോധത്തിലൂടെയല്ലാതെ നുബുവ്വത്തിന്റെ വെളിച്ചത്തില്‍ അല്ലാതെ
മനോരോഗത്തിലൂടെ അത് സാധ്യം അല്ല എന്ന്
പ്രവാചക നിന്ദകൻമാരോട് അവസാനമായി സൂചിപ്പിക്കട്ടെ. !!
---------------------------->>>>>>>>----------------------------------------